2012, ഫെബ്രുവരി 22, ബുധനാഴ്‌ച

പ്രവാസം




ജീവിതം....
ജലോപരിതലത്തില്പൊങ്ങുതടി പോലെ    
ഒഴുക്കിന്റെ സഹാചാരിയായീ.  
പറിച്ചെറിയാന്കഴിയാത്ത  ബന്ധങ്ങളുടെ നീണ്ട ചരടുകലുമായ്
കടമകളുടെ കല്ച്ചുമരുകളില്തലയിടിച് നോവുപോഴും 
കണ്ണീര്ചാലുകളെ വിയര്പ്പില്ചേര്ത്തലിയിച്ചു.
 വേലിയിരക്കത്തില്എന്റെ ഭാണ്ട കെട്ടുകള്ഞാന്അവര്ക്കായ് പങ്കിട്ടു.
 വീതം കഴിയുപോള്വിയര്പ്പു പറ്റിയ ഭാണ്ടവും ഞാനും ബാക്കിയായി
 എങ്കിലും എന്റെയാശ്വാസം
സ്വപ്നങ്ങള്നിറച്ച ഭാണ്ടവുമായ്അടുത്ത വേലിയേറ്റത്തിലേക്ക്‌   
ഒരു പക്ഷെ ഭാണ്ഡങ്ങള്നിറയും മുന്പേ ഒരു വേലിയിറക്കം?


വെളിച്ചം ,
അഗ്നിയാനെന്നറിയാതെ പറന്നടുക്കുന്നവര്
വലം വെച്ച് ന്രിത്തമാടി
ഓരോ വൃത്തവും അവസാനികുന്നിടത്അടുത്തത് തുടങ്ങുകയായി  
ചിലര്നേടുമ്പോള്
ചിലര്എരിഞ്ഞടങ്ങിടാനാവും  വിധി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ